ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണങ്ങളിൽ ഒന്നാണ് സിഡ്‌നി ബോണ്ടി ബീച്ചിൽ നടന്നത്. ഹനുക്ക ആഘോഷത്തിനിടെ 11 പേർ കൊല്ലപ്പെട്ട വെടിവെപ്പ്. എന്നാൽ, ആൾക്കൂട്ടത്തിനുനേരെ നിറയൊഴിച്ച തോക്കുധാരിയെ ഒരു നിരായുധനായ സാധാരണക്കാരൻ ധൈര്യത്തോടെ കീഴ്‌പ്പെടുത്തി. പഴങ്ങൾ വിൽക്കുന്ന 43-കാരനായ അഹ്‌മദ് അൽ അഹ്‌മദിന്റെ ആ സാഹസികത എങ്ങനെയാണ് കൂടുതൽ ജീവൻ രക്ഷിച്ചത്? തീവ്രവാദ ആക്രമണമെന്ന് സർക്കാർ പ്രഖ്യാപിച്ച ഈ സംഭവത്തിൻ്റെ വിശദാംശങ്ങൾ, ഹീറോയ്ക്ക് വെടിയേറ്റതിൻ്റെ വിവരങ്ങൾ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം എന്നിവ ഈ വീഡിയോയിൽ കാണാം.